പേരാവൂരിലെ കൊച്ചുകറമ്പി പുതിയ പുഷ്പിണിയായി പുതിയ പുഷ്പിണിയായൊരു പുലരിയിൽ തണ്ണീരെടുക്കാൻ പോയി തണ്ണീരെടുക്കാൻ പോയിടത്തിൽ - തെന്നി വീണു തേങ്ങി തെന്നി വീണ നേരം മാരൻ താങ്ങിപ്പിടിച്ചു നിർത്തി വരുന്നു വരുന്നു കുതിര വരുന്നു വഴിയിൽ നിന്ന് നീങ്ങ് തൊട്ടാൽ നടക്കും കാറ്റായ് പറക്കും ചോളരാജൻ കുതിര വിട്ടാൽ പോകും ഊരുയരും ദേവിയേറും കുതിര... പല്ലവനാടു പിടിച്ചു കുതിര ചേരൻ പോറ്റുമാനയെ വിരട്ടി തിരിച്ചു മരിച്ചു മടിച്ച കുതിര ചോളരാജൻ കുതിര അമ്മോ ദേവാ പുകും കുതിര കടലല താരാട്ടും വേളാങ്കണ്ണി നമ്മെ കരുണയിൽ കാക്കുന്നു മാതാകന്നി പടകേറി വരുനോർക്കു തുണയാകവോർ വരും പാത മറന്നവർക്ക് വിളക്കാകുവോൾ എന്റെ തായക്കലം കാക്കുവാനായ് ശിലയായവൾ ആടെടീ നീ കണ്ണേ അഴകായി ആടിയാലും നിങ്ങളരികത്തായി