നിലാവിൻ വള്ളിക്കുടിലിൽ അന്നു നാം കണ്ടു മെല്ലെ കിനാവിൻ മുല്ലക്കടവിൽ എന്തിനായ് വന്നു മെല്ലേ അണയാതെ താരകങ്ങളും പ്രിയമോടെ കാത്തിരുന്നു കൊതിയോടെ കുഞ്ഞു മേഘവും കലാതെ നോക്കി നിന്നു അറിയാതെ നാമലിഞ്ഞിതാ നെഞ്ചിലേതോ പാട്ടുമൂളും ഈണമായ് മാറി നാം നെഞ്ചിലേതോ പാട്ടുമൂളും ഈണമായ് മാറി നാം..
നീലമിഴികൊണ്ട് നീ മെല്ലെ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ