ഒരേ സ്വരം ഒരേ നിറം വിടാത്ത പകലിൻ ചുടുനാവിൽ വരാത്ത ഇരവിൻ നിറകണ്ണിൽ ഇതാ ഒരേ സ്വരം ഒരേ നിറം വിടാത്ത പകലിൻ ചുടുനാവിൽ വരാത്ത ഇരവിൻ നിറകണ്ണിൽ ഇതാ തകരചെണ്ടകൾ അലറുന്നു അലകൾ തമ്പുരു അമറുന്നു അശാന്തി നിർത്താതെ നിർത്താതെ തുടരുകയായി ഒരേ സ്വരം ഒരേ നിറം വിറയ്ക്കും അകമേ തടമാത്രം നിറയ്ക്കു ജീവിതമധുപാത്രം ഇതാ
കാളസർപ്പം കാത്തുനിൽക്കും മാരണത്തിൻ മാറിലൂടെ നാം നടക്കുന്ന പേക്കാട്ടിൽ കാളസർപ്പം കാത്തുനിൽക്കും മാരണത്തിൻ മാറിലൂടെ നാം നടക്കുന്ന പേക്കാട്ടിൽ ചോര വഴിയും മുറിവേത് ഈ ഇരുട്ടിൻ കുഴിയേത് ദൂരെ മായും ദീപം സത്യമോ ചോര വഴിയും മുറിവേത് ഈ ഇരുട്ടിൻ കുഴിയേത് ദൂരെ മായും ദീപം സത്യമോ
ഒരേ സ്വരം ഒരേ നിറം ഇവിടെ മിന്നും ഉടവാളിൽ മരണകവിതകൾ ഉറയുന്നു ഇതാ