ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിര മനോഹര ചന്ദ്രികേ.. നിന്റെ കനകവിമാനത്തില്‍ ഞാനൊരു വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ..
സസ്യ ശ്യാമള കോമളമാകും സഹ്യന്റെ താഴ്വരയില്‍.. നീ ചെന്നിറങ്ങുമ്പോള്‍ നീലപ്പൂങ്കാവുകള്‍ നിന്നേ പുണരുമ്പോള്‍.. ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ അഴകൊന്നു കണ്ടോട്ടേ..